
Total Articles : 394
ഗോളങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രം രൂ്. ഒന്ന് ജ്യോതി ശാസ്ത്രവും മറ്റൊന്ന് ജ്യോതിഷവും. ഇതിൽ ഒന്നാമത്തേത് പഠിക്കാം. പഠിക്കണം. ര ാമത്തേത് പഠിക്കാൻ പാടില്ല. നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവും ... Read more
പേര് | അബ്ദുല്ല |
ഓമനപ്പേര | അബൂബക്ർ |
പിതാവ് | അബൂഖുഹാഫ |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ മൂന്നാം വർഷം |
വയസ്സ | അറുപത്തിമൂന്ന് |
വംശം | ബനുതൈം |
സ്ഥാനപ്പേര | സ്വിദ്ധീഖ് |
മാതാവ് | ഉമ്മുൽ ഖൈർ |
വഫാത് | ഹിജ്റയുടെ പതിമൂന്നാം വർഷം |
ഭരണകാലം | രു വർഷം മൂന്നു മാസം |
അബൂബക്ർ സ്വിദ്ധീഖ് (റ) ബാല്യകാലം മുതൽ ... Read more
തെളിവിന്റെ ബലാബലം പരിശോധിച്ച് മസ്അലകളിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ കഴിവുള്ള വർക്കാണ് മുജ്തഹിദുൽ ഫത്വാ വർജീഹ് എന്ന് പറയുന്നത്. ശാഫിഈ മദ്ഹബിൽ ഇമാം റാഫിഈ (റ) ഇമാം നവവി
മുസ്ലിം ലോകം അംഗീകരിച്ച ഖണ്ഢിതമായ രേഖയാണ് ഇജ്മാഅ്. നിനു(1)പോലും ഇതു വിധേയമല്ല. ഇജ്മാഅ് കൊ സ്ഥിരപ്പെട്ട ഒരു വിഷയത്തിനു ഒരിക്കലും നിയമ പ്രാബല്യം നഷ്ടമാകില്ല. ഇജ്മാഅ് ദീനിൽ ... Read more
സ്കോട്ട്ലാന്റിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണശാസ്ത്ര വിദഗ്ധനാണ് ഡോ. ഇയാൻ വിൽമുട്ട് (Dr. Van Wilmut). അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ഒരു സാധാരണ കോശത്തിലെ ന്യൂക്ലിയസ്
നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർഥന അനാചാരമാണെന്നാണ് ചിലരുടെ വാദം. ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ലെന്നാണിവർ പറയുന്നത്. തികച്ചും അവാസ്തവമായ പ്രസ്താവനയാണിത്. അബൂഉമയ്യയിൽനിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “ജനങ്ങളെയും കൂട്ടി (അവർക്ക് ... Read more
മനുഷ്യസമൂഹത്തിന് മാർഗദർശകരായാണ് പ്രവാചകന്മാർ നിയോഗിക്കപ്പെടുന്നത്. വിശുദ്ധജീവിതം നയിക്കാൻ പ്രബോധിതരെ ക്ഷണിക്കുകയാണ് അവരുടെ ദൗത്യം. അതിനാൽ അവർ പാപസുരക്ഷിതരായിരിക്കും. സദാചാരപൂർണമായ മാർഗത്തിലേക്ക്ജ നങ്ങളെ ക്ഷണിക്കുന്ന മാതൃകാവ്യക്തിത്വങ്ങളായ പ്രവാചകന്മാർ, അവർ ... Read more
അന്ത്യനാളിനോടടുത്ത് മുഹമ്മദ് നബി(സ്വ)യുടെ സന്താന പരമ്പരയില്‍ നിന്നും മഹ്ദി ഇമാം വന്ന് സുന്ദരമായി ദീനീ പ്രവര്‍ത്തനം നടത്തുമെന്ന് വിശ്വ മുസ്ലിംകള്‍ വിശ്വസിക്കുന്നു. സൂറത്തുസ്സുഖ് റുഫ് അറുപത്തിരണ്ടാം ആയത്തു ... Read more
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിക്ക് എത്രയും പെട്ടെന്നു രക്തം വേണമെന്നു പറയുമ്പോൾ ബന്ധുമിത്രാദികൾ കൈ മലർത്തുന്ന ദയനീയ രംഗങ്ങൾ നിത്യ സംഭവങ്ങളാണ്. രോഗിയുടെ കൂടെയുള്ളവരുടെ രക്തഗ്രൂപ്പുപോലും അവർ മനസ്സിലാക്കിയിട്ടുായിരിക്കില്ല.
ഉമ്മയുടെ കരൾ പറിച്ചെടുത്ത് മകൻ ഓടുകയായിരുന്നു. വഴിയിലെവിടെയോ അവൻ മുട്ടുകുത്തിവീണപ്പോൾ പുത്രന്റെ കൈകളിലിരുന്ന് ഉമ്മയുടെ കരൾ ചോദിച്ചു: “മോനേ, നിനക്ക് നൊന്തോ??"
ഇത് ഒരു കവിമനസ്സ് മെനഞ്ഞെടുത്ത അതിഭാവുകത്വമാർന്ന ... Read more
Subscribe to get access to premium content or contact us if you have any questions.