
Related Articles
-
LEGHANANGAL
ക്ലോണിങ് പ്രകൃതി വിരുദ്ധം
-
LEGHANANGAL
പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
-
LEGHANANGAL
ക്ലോണിങ് മനുഷ്യരിൽ
ക്ലോയ്ഡ് പ്രസിഡന്റ് ബിജിത്ത് ബോയ്സ്ലിയൽ പലതും അവകാശപ്പെടുകയുായി: “താൻ മറ്റു ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ അഞ്ചുശിശുക്കളെ ക്ലോൺ ചെയ്തിട്ടു്. അതിൽ പ്രഥമ ക്ലോൺ ശിശുവാണ് ഹവ്വാ. മറ്റുനാൽവർ അടുത്ത ഏതാനും ആഴ്ചകൾക്കകം ജന്മം കൊള്ളും. വേറെ ഇരുപതു ശിശുക്കളെ ക്ലോൺ ചെയ്യാനുള്ള ശ്രമം 2003 ജനുവരിയിൽ തന്നെ പൂർത്തിയാകും. മാത്രമല്ല, മരണപ്പെട്ട രു കുട്ടികളുടെ കാർബൺ കോപ്പികൾ, അവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു തയ്യാറാക്കുന്നു്.
31 കാരിയായ അമേരിക്കൻ സ്ത്രീയാണ് ജന്മം കൊ ഹവ്വായുടെ മാതാവ്. അവരുടെ ചർമ കോശത്തിലെ ന്യൂക്ലിയസ് ഉപയോഗിച്ചാണു ശിശുവിനെ ക്ലോൺ ചെയ്തിട്ടുള്ളത്. അമ്മയോടു ഹവ്വായ്ക്കു പൂർണ്ണ സാദൃശ്യമുന്നു കുട്ടിയുടെ വലിയമ്മ, കുട്ടിയെ ക മാത്രയിൽ തന്നെ പറഞ്ഞത് കൂട്ടി, കോശം നൽകിയ സ്ത്രീയുടെ തനിപ്പകർപ്പാണെന്നതിനു മതിയായ തെളിവാണ്. (1)
എന്നാൽ ബ്രിജിത്തിന്റെ അവകാശവാദം ശാസ്ത്രലോകം സംശയത്തോടെയാണു സ്വീകരിച്ചത്. ക്ലോണിങിനെക്കുറിച്ചു ദീർഘനാളായി പഠനം നടത്തുന്ന വിദഗ്ധരായ ശാസ്ത്രജ്ഞർ ബിജിത്തിന്റെയും അവർ നേതൃത്വം നൽകുന്ന ക്ലോയ്ഡിന്റെയും കഴിവിൽ സംശയം പ്രകടിപ്പിക്കുകയും തെളിവുകൾ നിരത്താൻ വെല്ലുവിളിക്കുകയും ചെയ്തു. ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്ന ജനിതക തെളിവുകൾ ഒരാഴ്ചക്കകം ഹാജറാക്കുമെന്നാണ് ബിജിത്ത് അപ്പോൾ പറഞ്ഞത്. (2)
ഈ അവകാശവാദം ഉറപ്പുവരുത്താൻ ഉ... പരിശോധന മാത്രം മതിയാകുമെന്ന് വിദഗ്ധർ ചൂ ിക്കാട്ടുകയായി. അമ്മയുടെയും കുട്ടിയുടെയും വായ്ക്കകത്തെ പാടയിൽ നിന്നെടുക്കുന്ന രക്തം മതിയാകും ഇരുവരുടെയും ജനിതക ഘടന കത്താൻ. മാതാവിന്റെയും കുട്ടിയുടെയും പ്രജനനേതര കോശത്തിലെ ന്യൂക്ലിയർ ഡി.എൻ. എ. ചേരുകയാണെങ്കിൽ ക്ലോണിങ് നടന്നതായി പൂർണ്ണമായും ഉറപ്പുവരുത്താമെന്ന് "ഇന്ത്യാനാ പർ സർവ്വകലാശാലയിലെ ജനിതക വിഭാഗം പ്രഫസർ വില്യം മുയിൽ' പറഞ്ഞു.(3)
ഒരാഴ്ചക്കകം തെളിവുകൾ ഹാജരാക്കുമെന്നു പറഞ്ഞ ബിജിത്ത് പിന്നീട് തെന്നിമാറുകയായിരുന്നു. ശിശുവിന്റെ മാതാപിതാക്കൾ തങ്ങളുടെ വ്യക്തിത്വം രഹസ്യമാക്കിവെക്കാനാഗ്രഹിക്കുന്നതുകൊ് ഡി.എൻ.എ. പരിശോധന നടത്താനായേക്കില്ലെന്നു ബിജിത്ത് പറഞ്ഞു.
(4) ഇതു സംശയത്തിന് ആക്കം കൂട്ടുകയാണുായത്. പ്രസിദ്ധ ഫ്രഞ്ചു ജനിതക ശാസ്ത്രജ്ഞനായ "എക്സൽഖാൻ' ഇപ്രകാരം പ്രസ്താവിക്കുകയായി. റെയ്ലിയൻ വിഭാഗത്തിന്റെ പ്രഖ്യാപനം കേവലം അവകാശവാദം മാത്രമാണ്. മാതാവ് ഒരു പുരുഷനുമായി ബന്ധം പുലർത്തിയതിന്റെ ഫലമായി ഉായ സാധാരണ ശിശുവല്ല ഹവ്വായെന്നതിനു യാതൊരു തെളിവുമില്ല. (5)
ക്ലോയ്ഡ് കമ്പനിയുടെ ഈ വാദം ലോക ജനതയെ വിഡ്ഢികളാക്കുന്നതിനുവേി മാത്രമുള്ളതായിരിക്കണം. അല്ലെങ്കിൽ, എന്തുകൊു ശിശുവിന്റെ പേരും ഊരും ഫോണും അഡ്രസ്സും അവർ വ്യക്തമാക്കുന്നില്ല? കുട്ടി ഏതുനാട്ടിൽ, ഏതു ഭൂഖണ്ഡത്തിൽ? എന്തുകൊ ഡി.എൻ. എ. പരിശോധന അനുവദിക്കുന്നില്ല? പത്രമാസികകളിൽ ശാസ്ത്ര പംക്തികളിൽ എഴുതുന്ന ശാസ്ത്രജ്ഞരുടെയും ലേഖകരുടെയും പരിഹാസത്തിന് ഈയിടെയായി ഈ വാർത്ത വിധേയമായിരിക്കുകയാണ്. പ്രഥമ ശിശുവിനെ ക്ലോൺ ചെയ്ത വാർത്ത പുറത്തുവിട്ട് അധികം വൈകും മുമ്പുതന്നെ, പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തനത്തിൽ തൽപരരായ രു സ്ത്രീകൾക്കു നെതർലാന്റിൽ ഒരു ക്ലോൺ ശിശു ജനിച്ചിട്ടുന്നു ക്ലോയ്ഡ് കമ്പനി പ്രഖ്യാപിക്കുകയുായി. തൊട്ടടുത്ത ദിവസമാണ് മരിച്ച് രു കുട്ടികളുടെ കാർബൺ കോപ്പികളു ാക്കാൻ സാധിച്ചുവെന്നവകാശപ്പെട്ടത്. ഒരു ഏഷ്യൻ സ്ത്രീക്കു കൂടി ക്ലോൺ ശിശു ഉയെന്ന പ്രഖ്യാപനം അതിനു പിന്നാലെയും നടത്തി. അദ്ഭുതം! ഹ്രസ്വമായ അഞ്ചു ദിവസക്കാലത്തിനകം അഞ്ചു ക്ലോൺ ശിശുക്കൾ!! 227 ശ്രമങ്ങൾക്കു ശേഷമാണ് വിദഗ്ധ ശാസ്ത്രജ്ഞനായ ഇയാൻ വിൽമുട്ടിനു ഡോളിയെന്ന ഒരു ചെമ്മരിയാട്ടിൻ കുട്ടിയെ ക്ലോൺ ചൊക്കാൻ സാധിച്ചത്. ശാസ്ത്ര ഗവേഷണരംഗത്തു രു വയസ്സു തികയാത്ത ക്ലോയ്ഡിന് ഇത്രയും വേഗം ഇത്രയധികം മനുഷ്യശിശുക്കളെ ക്ലോണിങ് സൃഷ്ടി നടത്താൻ സാധിച്ചെന്നോ? സംശയങ്ങളുടെ കാർമേഘങ്ങൾ ഉരു കൂടുന്നു. (1)
Created at 2025-01-23 10:00:33