
Total Articles : 389
ഇമാം വ്യക്തമായി പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമാക്കി വജ്ഹുകൾ കത്താൻ കഴിവുള്ളവർ (ജംഉൽ ജവാമിഅ്). അതായത് ര് മസ്അലകൾക്കുമിടയിൽ സാമ്യതയുള്ളപ്പോൾ, ഇമാം പറഞ്ഞിട്ടില്ലാത്ത മസ്അലകളെ പറഞ്ഞവയോട് തുലനം ചെയ്യൽ പോലെയുള്ള ഇജ്തിഹാദ് നടത്തലാണ്...
നബി (സ്വ) യുടെ പത്തു ലക്ഷത്തിൽ പരം വരുന്ന ഹദീസുകളിൽ മുഖ്യഭാഗവും ഈ മുജ്തഹിദിനു മനഃപാഠമായിരിക്കണം. ഹദീസിന്റെ ലഫ്ളുകൾ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും പേര്, തറവാട്, വയസ്, മരണ സമയം...
ഉത്തരം: പ്രത്യക്ഷത്തിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം രു പേർക്കുമെതിരാണെന്ന് തോന്നാ മെങ്കിലും യഥാർഥത്തിൽ അത് ഭൂരിപക്ഷമായിരിക്കില്ല. ഒരുദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം. ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ പെട്ട അബൂഹാമിദ് (റ) ഭൂരിപക്ഷത്തിനെതിരെ ഒരഭിപ്രായം രേഖപ്പെടുത്തുന്നു. അവരുടെ ശിഷ്യ പരമ്പര കാലാന്തരത്തിൽ വർധിക്കുകയും ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ പെട്ട മറ്റുള്ളവരുടെ ശിഷ്യ പരമ്പര കുറഞ്ഞ് വരികയും ചെയ്താൽ അബൂഹാമിദ് (റ) യുടെ അഭിപ്രായങ്ങൾ ഏറ്റു പറയാൻ ഒരു മഹാ ഭൂരിപക്ഷമു ാകും...
ലോകം അനുദിനം പുരോഗമിച്ചു കൊിരിക്കുകയാണ്. നൂതനങ്ങളായ പലതും സംഭവിക്കുന്നു. പുതുതായി പലതും കു പിടിക്കപ്പെട്ടു കൊിരിക്കുന്നു. അങ്ങനെ പ്രശ്നങ്ങൾ നാൾക്കുനാൾ ഉദിച്ചു കൊിരിക്കുന്നു. അതിനൊക്കെ ഇസ്ലാമിക ദൃഷ്ട്യാ പരിഹാരം കാണേതു്. ഇതിഹാദിന്റെ കവാടം അടക്കപ്പെട്ടു എന്ന് പറയുന്നുവെങ്കിൽ പുതിയ പുതിയ പ്രശ്നങ്ങൾ എ ന്തു ചെയ്യും?
സമുദായത്തിൽ ഖാസിമാരും മുഫ്തിമാരുമാകൽ നിർബന്ധമാണ്. അവർ സ്വതന്ത്ര മുജ്തഹിദുകളായിരിക്കണമെന്ന് മതഗ്രന്ഥങ്ങൾ ഉപാധി നിശ്ചയിച്ചിട്ടു്. അപ്പോൾ ഗവേഷണാർഹത നേടുകയെന്നതു പൊതുബാധ്യത - ഫർളു കിഫായ ആണെന്നും അതു നേടിയില്ലെങ്കിൽ സമൂഹം ഒന്നിച്ചു കുറ്റക്കാരനെന്നും വരില്ലേ?
വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും സ്വതന്ത്രമായി മതവിധികൾ ഗവേഷണം ചെയ്യാനുള്ള അവകാശം ഇമാമുകൾക്കു ശേഷം മറ്റാർക്കുമില്ലെങ്കിൽ, നിങ്ങൾ ഖുർആനും സുന്നത്തും പഠിക്കുന്നതെന്തിന്?
ഈ സമുദായത്തിലെ ഏറ്റം ഉത്തമന്മാർ സ്വഹാബത്താണല്ലോ. ദീൻ അതിന്റെ തനതായ രീതിയിൽ പഠിച്ചു ഉൾകൊ ഏറ്റം വലിയ പണ്ഢിതരും അവർ തന്നെ. ഒരു മദ്ഹബ് സ്വീകരിക്കുന്നുവെങ്കിൽ മഹാന്മാരായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ) മുതലായ സ്വഹാബിമാരിൽ ഒരാളുടെ മദ്ഹബല്ലെ സ്വീകരിക്കേത്?
ഖന്തഖ് യുദ്ധം വിജയകരമായി പര്യവസാനിച്ചു. മുസ്ലിംകൾ സ്വഭവനങ്ങളിലേക്കു തിരിച്ചു. ളുഹ്റ് നിസ്കാരത്തിനു സമയമായി. നബി (സ്വ) നിസ്കാരം നിർവഹിച്ചു. പിന്നീട് അവിടുന്ന്, കുളിച്ചു കൊിരിക്കെ ജിബ്രീൽ (അ) ആഗതനാവുന്നു. ശത്രു സഞ്ചയങ്ങൾ ഒന്നു ചേർന്നു. മുസ്ലിംകളെ ആക്രമിക്കാൻ വന്നു. മദീനയെ ഉപരോധിച്ചപ്പോൾ, കരാറു ലംഘിച്ചു ശത്രു പ ക്ഷത്തു ചേർന്ന ബനൂ ഖുറൈളാ ജൂതഗോത്രത്തോടു യുദ്ധം ചെയ്യുവാൻ ഇറങ്ങിത്തിരിക്കണമെന്ന കൽപനയുമായാണ് ജിബ്രീൽ (അ) വന്നത്...
(1) ഓരോ നൂറ്റാിന്റെ തുടക്കത്തിലും ഈ സമുദായത്തിന്റെ മതകാര്യം പരിഷ്കരിക്കുന്ന ഒരു പരിഷ്കർത്താവ് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുല്ലോ. എല്ലാ നൂറ്റാിലും മുജ്തഹിദുാകുമെന്നല്ലേ ഈ ഹദീസ് വ്യക്തമാക്കുന്നത്?
സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ ശാസനാധികാരമുള്ളൂ. അവന്റെ പ്രവാചകൻ എന്ന നിലയിൽ നബി (സ്വ) യുടെ വിധി വിലക്കുകളും അംഗീകരിക്കണം. പാപസുരക്ഷിതത്വവും അപ്രമാദിത്വവും അല്ലാഹു നൽകിയതു കെട്ട് നിരുപാധികം തിരുമേനിയെ അനുസരിക്കാവുന്നതാണ്. അല്ല; അനുസരിച്ചേ തീരൂ...
Subscribe to get access to premium content or contact us if you have any questions.